2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

മതഭ്രാന്ത്‌




മുൻ  വരി പല്ലേ മുളച്ചിരുന്നുള്ളൂ-
മ്മ ചോദിച്ചുറങ്ങാൻ കിടന്നതു-
മൊന്നുറക്കെ വിതുന്പാനുമാകാതെ-
യാർത്തിരന്പും കടലിനിക്കരെക്കണ്നു-
നീരിൽ കുതിർന്നു മരവിച്ചുണ്ണികൾ.
മത ഭ്രാന്തളിഞ്ഞഴുകി നാറി നുരക്കുമീ-
കഴുക തലച്ചോറിൻ പുഴുക്കൾക്കു
ചൊറിച്ചിൽ തീർത്തു കിടന്നുറങ്ങാ-
നിനിയെത്ര ബാല്യം ബലികൊടുക്കണം.
ഇറ്റു കണ്നുനീർ തൂകുവാനെങ്കിലും
ഉള്ളിലല്പം വെളിച്ചമുണ്ടാകുവണം






 ഇടവേളയിൽ .. idavelayil .....
ഒരൽപനിമിഷം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ